Thursday 31 March 2016

അല്മായശബ്ദം: നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ?

അല്മായശബ്ദം: നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ?: സഭക്കു പുറത്തു രക്ഷയുണ്ടെ ങ്കിൽ എന്തിനു മാമ്മോദീസാ? നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ? വിശ്വാസികളെ ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ ച.."രക്ഷ"ഒരിക്കലും ഒരു സഭയിലുമല്ല ,(സഭയ്ക്കുള്ളിലും പുറത്തുമല്ല) പിന്നയോ നമ്മുടെ മനസിനകത്താണ് രക്ഷ ! ഈ രക്ഷ "മോഹം ക്ഷയിക്കലാണ്, " അതാണ്‌ മോക്ഷം അഥവാ രക്ഷ ! പ്രാണവായു ഓരോ മനുഷ്യനും ഓരോ നിമിഷവും ആവശ്യമായ രക്ഷയുടെ ഉപാധിയാണ് ! ജലം ഭൂമി ഇവയെല്ലാം മനുഷ്യന്റെ പൊതുരക്ഷാ ഉപാധികളുമാണല്ലോ . ആദാമിന് ദൈവം പൂശാത്ത ഈ 'മൂറോന്' ക്രിസ്ത്യാനികളിലെ വെറും പൌരോഹിത്യക്കാര്‍ക്ക് മാത്രം എങ്ങിനെ രക്ഷക്ക് കാരണമാകും? 'ബി ലോജിക്കല്‍ 'അച്ചായ..

കുമ്പസാരവും കൂടാശകളും ഇതുപോലെ പൌരോഹിത്യ നിലനില്‍പ്പിന്റെ ഉപാധികള്‍ മാത്രമാണ് മാളോരെ ..മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരം !                                                                              

ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടിയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി  അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ  കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുമ്പസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ  കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു! അതിലൊരുവൻ ദേ കോര്‍ എപ്പീസ് കോപ്പയുമായി 'അരമെത്രൻ' വേഷം കെട്ടി ! അമ്പമ്പട രാഭണാ.. ,പരിണാമം പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു !                                                             ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി , ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ കളര്‍ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം!   ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു, പാവം കര്‍ത്താവിനെ ഒന്ന് മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...

ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു സാദ്ധ്യമല്ല !  പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂടെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ  കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും അവരെ തടയരുതെ..കേണപേക്ഷിക്കുന്നു                        

അല്മായശബ്ദത്തിൽ  soul & vision പ്രസിദ്ധീകരിച്ച വാർത്തയിൽ കൊടുത്തിരുന്ന  "കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ്  പുരോഹിതരിൽ  കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് പെണ്കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്." എന്ന വായിച്ചപ്പോൾ എനിക്ക് പെണ്മക്കൾ ഉണ്ടാകാതിരുന്നതിൽ ഞാൻ കർത്താവിൽ ആനന്ദിക്കുന്നു ! അല്ലായിരുന്നെങ്കിൽ ഇവനെയൊക്കെ തല്ലുന്ന ഒരച്ചായനായി ഞാനും മാറിയേനേം...ഹോ! ഇവറ്റകളോടുള്ള  എന്റെ അറപ്പും, വെറുപ്പും ഇരട്ടിയായെന്നിടനെഞ്ചിൽ !  

Wednesday 30 March 2016

"രക്ഷ"ഒരിക്കലും ഒരു സഭയിലുമല്ല ,(സഭയ്ക്കുള്ളിലും പുരത്തുമല്ല) പിന്നയോ നമ്മുടെ മനസിനകത്താണ് രക്ഷ ! ഈ രക്ഷ "മോഹം ക്ഷയിക്കലാണ്, "അതാണ്‌ മോക്ഷം അഥവാ രക്ഷ ! പ്രാണവായു ഓരോ മനുഷ്യനും ഓരോ നിമിഷവും ആവശ്യമായ രക്ഷയുടെ ഉപാധിയാണ് ! ജലം ഭൂമി ഇവയെല്ലാം മനുഷ്യന്റെ പൊതു രക്ഷാ ഉപാധികളുമാണല്ലോ . ആദാമിന് ദൈവം പൂശാത്ത ഈ 'മൂറോന്' ക്രിസ്ത്യാനികളിലെ വെറും പൌരോഹിത്യക്കാര്‍ക്ക് മാത്രം എങ്ങിനെ രക്ഷക്ക് കാരണമാകും? 'ബി ലോജിക്കല്‍ 'അച്ചായ..കുമ്പസാരവും            കൂടാശകളും ഇതുപോലെ പൌരോഹിത്യ നിലനില്‍പ്പിന്റെ ഉപാധികള്‍ മാത്രമാണ് മാളോരെ ..മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരം !                                                                                ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടിയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി  അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ  കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുന്ബസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ  കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു!അതിലൊരുവൻ ദേ കര് എപ്പീസ് കോപ്പയുമായി അരമെത്രൻവേഷം കെട്ടി ! അമ്പമ്പട രാഭണാ.. ,പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു !                                                             ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി , ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം!   ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...
ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു    സാദ്ധ്യമല്ല !  പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂടെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ  കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും തടയരുതെ..കേണപേക്ഷിക്കുന്നു                        
അല്മായശബ്ദത്തിൽ  soul & vision പ്രസിദ്ധീകരിച്ച വാർത്തയിൽ കൊടുത്തിരുന്ന  "കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ്പുരോഹിതരിൽ  കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്." എന്ന വായിച്ചപ്പോൾ എനിക്ക് പെണ്മക്കൾ ഉണ്ടാകാതിരുന്നതിൽ ഞാൻ കർത്താവിൽ ആനന്ദിക്കുന്നു !അല്ലായിരുന്നെങ്കിൽ ഇവനെയൊക്കെ തല്ലുന്ന ഒരച്ചായനായി ഞാനും മാറിയേനേം...ഹോ! ഇവറ്റകളോടുള്ള  എന്റെ അറപ്പും, വെറുപ്പും ഇരട്ടിയായെന്നിടനെഞ്ചിൽ !   

അല്മായശബ്ദം: നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ?



"രക്ഷ"ഒരിക്കലും ഒരു സഭയിലുമല്ല ,(സഭയ്ക്കുള്ളിലും പുരത്തുമല്ല) പിന്നയോ നമ്മുടെ മനസിനകത്താണ് രക്ഷ ! ഈ രക്ഷ "മോഹം ക്ഷയിക്കലാണ്, "അതാണ്‌ മോക്ഷം അഥവാ രക്ഷ ! പ്രാണവായു ഓരോ മനുഷ്യനും ഓരോ നിമിഷവും ആവശ്യമായ രക്ഷയുടെ ഉപാധിയാണ് ! ജലം ഭൂമി ഇവയെല്ലാം മനുഷ്യന്റെ പൊതു രക്ഷാ ഉപാധികളുമാണല്ലോ . ആദാമിന് ദൈവം പൂശാത്ത ഈ 'മൂറോന്' ക്രിസ്ത്യാനികളിലെ വെറും പൌരോഹിത്യക്കാര്‍ക്ക് മാത്രം എങ്ങിനെ രക്ഷക്ക് കാരണമാകും? 'ബി ലോജിക്കല്‍ 'അച്ചായ..കുമ്പസാരവും            കൂടാശകളും ഇതുപോലെ പൌരോഹിത്യ നിലനില്‍പ്പിന്റെ ഉപാധികള്‍ മാത്രമാണ് മാളോരെ ..മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരം !                                                                                ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടിയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി  അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ  കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുന്ബസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ  കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു!അതിലൊരുവൻ ദേ കര് എപ്പീസ് കോപ്പയുമായി അരമെത്രൻവേഷം കെട്ടി ! അമ്പമ്പട രാഭണാ.. ,പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു !                                                             ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി , ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം!   ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...

ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു    സാദ്ധ്യമല്ല !  പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂടെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ  കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും തടയരുതെ..കേണപേക്ഷിക്കുന്നു                          

അല്മായശബ്ദത്തിൽ  soul & vision പ്രസിദ്ധീകരിച്ച വാർത്തയിൽ കൊടുത്തിരുന്ന  "കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ്പുരോഹിതരിൽ  കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്." എന്ന വായിച്ചപ്പോൾ എനിക്ക് പെണ്മക്കൾ ഉണ്ടാകാതിരുന്നതിൽ ഞാൻ കർത്താവിൽ ആനന്ദിക്കുന്നു !അല്ലായിരുന്നെങ്കിൽ ഇവനെയൊക്കെ തല്ലുന്ന ഒരച്ചായനായി ഞാനും മാറിയേനേം...ഹോ! ഇവറ്റകളോടുള്ള  എന്റെ അറപ്പും, വെറുപ്പും ഇരട്ടിയായെന്നിടനെഞ്ചിൽ !   അല്മായശബ്ദം: നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ?: സഭക്കു പുറത്തു രക്ഷയുണ്ടെ ങ്കിൽ എന്തിനു മാമ്മോദീസാ? നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ? വിശ്വാസികളെ ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ ച...

Saturday 26 March 2016

അല്മായശബ്ദം: കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ്

അല്മായശബ്ദം: കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ്: ആര്  തെറ്റ് ചെയ്താലും അത്  തെറ്റ്  തന്നയാണ് ;   ആ തെറ്റുകൾ തിരുത്തപ്പെടെണ്ടതുമാണ്!.          പാവം മനുഷ്യനു തെറ്റുകൾ കൂടെപ്പിറപ്പുകൾ ആയത് കാ...



ആര്  തെറ്റ് ചെയ്താലും അത്  തെറ്റ്  തന്നയാണ് ;   ആ തെറ്റുകൾ തിരുത്തപ്പെടെണ്ടതുമാണ്!.          പാവം മനുഷ്യനു തെറ്റുകൾ കൂടെപ്പിറപ്പുകൾ ആയത് കാരണം  ക്രിസ്തുവും തന്റെ മനുഷ്യാവതാര കാലത്ത് ഒരു തെറ്റ് ചെയ്തു !  ഒരു ചിന്ന തെറ്റ് !  ദേ, നമ്മുടെ ഫ്രാൻസിസ് മാര്പാപ്പ അത് തിരുത്തി ! വെരി ഗുഡ് !  ദൈവത്തെ തിരുത്താൻ ദൈവത്തിനും പറ്റില്ല എന്ന് പറയുന്ന ലോകമേ,                     വെറും കപ്പിയാര് മൂത്ത് കത്തനാരും, പിന്നെ ആ കത്തനാര് മൂത്ത് കർദ്ദിനാളും ആകുന്ന കത്തോലിക്കാ സഭയിൽ, വെള്ളപുകയാൽ നിര്മ്മിക്കപ്പെട്ട ഒരു പോപ്പ് കര്ത്താവിനെയും തിരുത്തി,കുറേകൂടി നല്ല മാതൃക കാണിച്ചിരിക്കുന്നു !    ഈക്കൊല്ലം പെണ്ണുങ്ങളുടെ കാലുകളും പെസഹായിക്ക് കഴുകി, ക്രിസ്തുവിനു ഒരു പുതിയ 'മാതൃക' കാണിച്ചുകൊടുത്ത പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു;നീ ഒരു അതിശയമാകുന്നു!  (ബലവാനും ബുദ്ധിമാനും ആണെന്ന്നേരത്തെ തന്നെ ആടുകള്‍ സമ്മതിച്ചതാണല്ലോ)  നാളെ പോപ്പിനിട്ടു ആരാനും കേറി  കുര്ബാന ചൊല്ലിയാൽ, കൊന്ത ചൊല്ലല്‍ ഉണ്ടാക്കിയാല്‍, "പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു! പോപ്പേ നീ ബലവാനുമാകുന്നു , കര്ത്താവിനു വേണ്ടി പെണ്ണുങ്ങളുടെ കാലുകൾ കഴുകിയവനെ ഞങ്ങളെ അനുഗ്രഹിക്കേണമേ "  എന്നായിരിക്കും നാളെമുതല്‍ പള്ളിയിലും വീട്ടിലും കൌമാപ്പടി ആടുകള്‍ ചൊല്ലുക !  പോപ്പ് കാലുകൾ കഴുകിയവരെ നാളെ വത്തിക്കാൻ പുണ്ണ്യവതികളാക്കി രൂപക്കൂട്ടിൽ മല്ങ്കരെയാകെ വഴിയോരക്കാഴ്ചയാക്കും നിശ്ചയം !ഹിന്ദു മൈത്രിക്ക് പണികൂടും...

   

കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ് ! "അന്നു സെഹിയോനില്‍ അവസാനനാളില്‍ ആ വിരുന്നിനു  മാതാവായ മറിയത്തെയും മഗ്നല്ന മറിയത്തെയും കൂടി കൂട്ടാമായിരുന്നു, താന്‍ അരിശം വന്നു വായ് തുറന്നു "സാത്താനെ എന്നെ വിട്ടുപോ" എന്നാട്ടിപ്പായിച്ച ആ പത്രോച്ചനെയും, പിന്നെ  ഒറ്റുകാരനായ പരിശുദ്ധ യൂദായെയും ഒഴിവാക്കി, ആ കസേരകളില്‍ രണ്ടു മറിയാമ്മമാരെയും ഇരുത്തെണ്ടാതായിരുന്നു" എന്നൊരു വീണ്ടുവിചാരം, പോപ്പിന്റെ ഈ ഓര്‍ക്കാപ്പുറത്തെ പണി കണ്ട് നമ്മുടെ കര്‍ത്തവിനും ഉണ്ടായി ! ഭേഷ്..കര്‍ത്താവായാലും ഭര്‍ത്താവായാലും വീണ്ടുവിചാരമില്ലേല്‍ പിന്നതു തിരുമുറിവാകും!എഴാമാത്തെതായാലും പത്താമാത്തെതായാലും മുറിവ് ഉണങ്ങാമുറിവാകരുതെ.....


എങ്കിൽ എനിക്കും ഒരു മോഹം (പ്രാര്‍ത്ഥന )


പല കൽപ്പകാലമായ്  പതിവായി  സൂര്യൻ നിന്  അമലാജ്ഞ കേട്ട് കിഴക്കുദിപ്പൂ;                           ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും ഒരു ദിക്കിലേക്ക് നിന് കല്പ്പനയാൽ !

ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ ഭ്രമണം മറു ദിശയ്ക്കാകുമെന്നും ; വചനത്താൽ പശ്ചിമ ദിശയിൽ ഉദിക്കുമാ പകലോനും സംശയമില്ല തെല്ലും !


ഉഷസിൽ നിന്നൊരു രാവങ്ങുടനേ പിറക്കുവാൻ ഒരുവട്ടം മാത്രമൊന്നരുളൂ ദേവാ ;

ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്നു,വിസ്മയിച്ചീ ഉലകം 'വിറ' കൊള്ളട്ടെ!

ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ , ഉടനടി ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി ;

പുഴ പിന്നോട്ടോടട്ടെ , പ്രളയം വന്നലറട്ടെ , നിറയട്ടെ മണമുള്ള മരുവിലെങ്ങും !


അമ്പരന്നലറട്ടെ രാപ്പാടി പകലാകെ , സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും;

കരകാണാക്കിളികൾ തൻ ചിരി ചക്രവാളത്തിൽ അലയട്ടെ 'ചെവി'തേടി കാലമെല്ലാം !

ഭൂമധ്യരേഖയ്ക്കരികിൽ മേവും ജനം നളെമുതൽക്കു വെളുത്തിടട്ടെ;

ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ ഒരുനേരം തിരുനാമം ഉരുവിട്ടോട്ടെ !


അമ്പിളിമ്മാമനെ കയ്യിലാക്കാന്‍ പൈതല്‍ അമ്മയോടെന്നും കരയുന്നപോല്‍,

വെറുതെയെന്‍ മോഹങ്ങള്‍ അറിയാതുരച്ചതോര്‍ത്തു അടിയനോടരുതയ്മ തോന്നരുതേ ...

                                                                                                                            (സാമസംഗീതം )

കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ് !

ആര്  തെറ്റ് ചെയ്താലും അത്  തെറ്റ്  തന്നയാണ് ;   ആ തെറ്റുകൾ തിരുത്തപ്പെടെണ്ടതുമാണ്!.          പാവം മനുഷ്യനു തെറ്റുകൾ കൂടെപ്പിറപ്പുകൾ ആയത് കാരണം  ക്രിസ്തുവും തന്റെ മനുഷ്യാവതാര കാലത്ത് ഒരു തെറ്റ് ചെയ്തു !  ഒരു ചിന്ന തെറ്റ് !  ദേ, നമ്മുടെ ഫ്രാൻസിസ് മാര്പാപ്പ അത് തിരുത്തി ! വെരി ഗുഡ് !  ദൈവത്തെ തിരുത്താൻ ദൈവത്തിനും പറ്റില്ല എന്ന് പറയുന്ന ലോകമേ,                     വെറും കപ്പിയാര് മൂത്ത് കത്തനാരും, പിന്നെ ആ കത്തനാര് മൂത്ത് കർദ്ദിനാളും ആകുന്ന കത്തോലിക്കാ സഭയിൽ, വെള്ളപുകയാൽ നിര്മ്മിക്കപ്പെട്ട ഒരു പോപ്പ് കര്ത്താവിനെയും തിരുത്തി,കുറേകൂടി നല്ല മാതൃക കാണിച്ചിരിക്കുന്നു !    ഈക്കൊല്ലം പെണ്ണുങ്ങളുടെ കാലുകളും പെസഹായിക്ക് കഴുകി, ക്രിസ്തുവിനു ഒരു പുതിയ 'മാതൃക' കാണിച്ചുകൊടുത്ത പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു;നീ ഒരു അതിശയമാകുന്നു!  (ബലവാനും ബുദ്ധിമാനും ആണെന്ന്നേരത്തെ തന്നെ ആടുകള്‍ സമ്മതിച്ചതാണല്ലോ)  നാളെ പോപ്പിനിട്ടു ആരാനും കേറി  കുര്ബാന ചൊല്ലിയാൽ, കൊന്ത ചൊല്ലല്‍ ഉണ്ടാക്കിയാല്‍, "പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു! പോപ്പേ നീ ബലവാനുമാകുന്നു , കര്ത്താവിനു വേണ്ടി പെണ്ണുങ്ങളുടെ കാലുകൾ കഴുകിയവനെ ഞങ്ങളെ അനുഗ്രഹിക്കേണമേ "  എന്നായിരിക്കും നാളെമുതല്‍ പള്ളിയിലും വീട്ടിലും കൌമാപ്പടി ആടുകള്‍ ചൊല്ലുക !  പോപ്പ് കാലുകൾ കഴുകിയവരെ നാളെ വത്തിക്കാൻ പുണ്ണ്യവതികളാക്കി രൂപക്കൂട്ടിൽ മല്ങ്കരെയാകെ വഴിയോരക്കാഴ്ചയാക്കും നിശ്ചയം !ഹിന്ദു മൈത്രിക്ക് പണികൂടും...
   
കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ് ! "അന്നു സെഹിയോനില്‍ അവസാനനാളില്‍ ആ വിരുന്നിനു  മാതാവായ മറിയത്തെയും മഗ്നല്ന മറിയത്തെയും കൂടി കൂട്ടാമായിരുന്നു, താന്‍ അരിശം വന്നു വായ് തുറന്നു "സാത്താനെ എന്നെ വിട്ടുപോ" എന്നാട്ടിപ്പായിച്ച ആ പത്രോച്ചനെയും, പിന്നെ  ഒറ്റുകാരനായ പരിശുദ്ധ യൂദായെയും ഒഴിവാക്കി, ആ കസേരകളില്‍ രണ്ടു മറിയാമ്മമാരെയും ഇരുത്തെണ്ടാതായിരുന്നു" എന്നൊരു വീണ്ടുവിചാരം, പോപ്പിന്റെ ഈ ഓര്‍ക്കാപ്പുറത്തെ പണി കണ്ട് നമ്മുടെ കര്‍ത്തവിനും ഉണ്ടായി ! ഭേഷ്..കര്‍ത്താവായാലും ഭര്‍ത്താവായാലും വീണ്ടുവിചാരമില്ലേല്‍ പിന്നതു തിരുമുറിവാകും!എഴാമാത്തെതായാലും പത്താമാത്തെതായാലും മുറിവ് ഉണങ്ങാമുറിവാകരുതെ.....

എങ്കിൽ എനിക്കും ഒരു മോഹം (പ്രാര്‍ത്ഥന )

പല കൽപ്പകാലമായ്  പതിവായി  സൂര്യൻ നിന്  അമലാജ്ഞ കേട്ട് കിഴക്കുദിപ്പൂ;                           ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും ഒരു ദിക്കിലേക്ക് നിന് കല്പ്പനയാൽ !
ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ ഭ്രമണം മറു ദിശയ്ക്കാകുമെന്നും ; വചനത്താൽ പശ്ചിമ ദിശയിൽ ഉദിക്കുമാ പകലോനും സംശയമില്ല തെല്ലും !

ഉഷസിൽ നിന്നൊരു രാവങ്ങുടനേ പിറക്കുവാൻ ഒരുവട്ടം മാത്രമൊന്നരുളൂ ദേവാ ;
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്നു,വിസ്മയിച്ചീ ഉലകം 'വിറ' കൊള്ളട്ടെ!
ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ , ഉടനടി ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ , പ്രളയം വന്നലറട്ടെ , നിറയട്ടെ മണമുള്ള മരുവിലെങ്ങും !

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ , സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും;
കരകാണാക്കിളികൾ തൻ ചിരി ചക്രവാളത്തിൽ അലയട്ടെ 'ചെവി'തേടി കാലമെല്ലാം !
ഭൂമധ്യരേഖയ്ക്കരികിൽ മേവും ജനം നളെമുതൽക്കു വെളുത്തിടട്ടെ;
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ ഒരുനേരം തിരുനാമം ഉരുവിട്ടോട്ടെ !

അമ്പിളിമ്മാമനെ കയ്യിലാക്കാന്‍ പൈതല്‍ അമ്മയോടെന്നും കരയുന്നപോല്‍,
വെറുതെയെന്‍ മോഹങ്ങള്‍ അറിയാതുരച്ചതോര്‍ത്തു അടിയനോടരുതയ്മ തോന്നരുതേ ...
                                                                                                                            (സാമസംഗീതം )

Friday 25 March 2016

അല്മായശബ്ദം: പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈദികന്റെ പ...





'പ്രസംഗ തൊഴിലാളി'  ആയ കത്തനാര്‍ സ്ത്രീകളുടെ വസ്ത്രത്തില്‍ തൊടുന്നതിനു മുന്‍പേ                   (പരിശുദ്ധ പോപ്പിന്റെ / കത്തോലിക്കാ സഭയുടെ) വത്തിക്കാനില്‍ ഒന്ന് പോകണമായിരുന്നു ! മഞ്ഞുകാലമൊന്നു മാറിയാല്‍, പെണ്ണെന്നു പറയുന്ന സാധനത്തിനു 'നാണ'മെന്ന ഭാവം ഒരിക്കലും കൊടുക്കാത്ത കര്‍ത്താവിനെ നമ്മള്‍ ഓര്‍ത്തുപോകും ! കത്തോലിക്കാ സഭയിലെ പെണ്ണാട്‌കള്‍ക്ക് 'സമ്മറില്‍' തുണിയെ വേണ്ടെന്നാണോ പോപ്പാപ്പച്ചന്‍ നിയമമാക്കിയത് എന്നും ഓര്‍ത്തുപോകും! ഈക്കൊല്ലം പെണ്ണിന്റെ കാലും പെസഹായിക്ക് കഴുകി, ക്രിസ്തുവിനു പുതിയ 'മാതൃക' കാണിച്ചുകൊടുത്ത പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു! (നീ ബലവാനും പരിശുദ്ധനും ആണെന്ന് നേരത്തെതന്നെ ആടുകള്‍ സമ്മതിച്ചതാണല്ലോ ..) 

കര്‍ത്താവിനൊരു ഏഴാം തിരുമുറിവ് ! "അന്നു സെഹിയോനില്‍ മാതാവായ മറിയത്തെയും മഗ്നല്ന മറിയത്തെയും കൂടി ആ സെഹിയോന്‍ വിരുന്നിനു കൂട്ടാമായിരുന്നു , താന്‍ "സാത്താനെ എന്നെ വിട്ടുപോ" എന്നാട്ടിപ്പായിച്ച പത്രോച്ചനെയും , ഒറ്റുകാരനായ പരിശുദ്ധ യൂദായെയും ഒഴിവാക്കി, ആകസേരകളില്‍ രണ്ടു മറിയാമ്മമാരെയും ഇരുത്തെണ്ടാതായിരുന്നു" എന്നൊരു വീണ്ടുവിചാരം നമ്മുടെ കര്‍ത്തവിനും ഉണ്ടായി ! ഭേഷ്..കര്‍ത്താവായാലും ഭര്‍ത്താവായാലും വീണ്ടുവിചാരമില്ലേല്‍ പിന്നതു തിരുമുറിവാകും!!.

അല്മായശബ്ദം: പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈദികന്റെ പ...: 'ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ബനിയനുമിടാൻ കത്തോലിക്കാ സഭ നിങ്ങൾക്ക് അനുവാദം തരുന്നുണ്ടോ? പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈ...

Sunday 20 March 2016

അല്മായശബ്ദം: 'ദേവാലയശുദ്ധീകരണത്തിരുനാള്‍ '

അല്മായശബ്ദം: 'ദേവാലയശുദ്ധീകരണത്തിരുനാള്‍ ': ഡിസംബര്‍ ഇരുപത്തിയഞ്ചിനു ജനിക്കുന്ന 'തിരുപ്പിറവി കൂദാശ' വെറും മൂന്നു മാസംകൊണ്ട് മാര്‍ച്ച്‌ ഇരുപത്തിയഞ്ചിനു 'ദുഃഖവെള്ളി കൂടാശയില...





'ദേവാലയശുദ്ധീകരണത്തിരുനാള്‍ '

ഡിസംബര്‍ ഇരുപത്തിയഞ്ചിനു ജനിക്കുന്ന 'തിരുപ്പിറവി കൂദാശ' വെറും മൂന്നു മാസംകൊണ്ട് മാര്‍ച്ച്‌ ഇരുപത്തിയഞ്ചിനു 'ദുഃഖവെള്ളി കൂടാശയില്‍' ഒതുക്കുന്ന വിരുതന്മാരാന് സഭ സംവിധാനം ചെയ്തതെന്നോര്‍ക്കുമ്പോള്‍ കര്‍ത്താവുതന്നെ വിരണ്ടുപോകും ! മുപ്പത്തിമൂന്നര കൊല്ലത്തെ തന്റെ ഇഹലോകവാസ ചരിതം വെറും എന്പത്തിയെട്ടു ദിനങ്ങളില്‍ ഒതുക്കിതീര്‍ത്ത പൌരോഹിത്യമേ, നിനക്ക് സ്തുതി എന്നു കര്‍ത്താവുപോലും ഇവന്മാരെ ആദരിക്കും നിശ്ചയം !
സഹ്യനിലെ മലകളാകെ പള്ളിക്കടുത്ത "കുരിശുമല"കളാക്കുന്ന കുടില തന്ത്രന്മാരെ,കര്‍ത്താവ് ചുമന്ന മരക്കുരിശിനു പകരം,ആ  ഓര്‍മ്മ പുതുക്കാന്‍ ആടുകളെ കൊണ്ട്  വെറും പൊള്ളക്കുരിശുമേന്തി, കുരിശു മലകള്‍ കയറ്റുന്ന കത്തനാരെ,ഓശാനപ്പെരുന്നാളില്‍ കയറുകൊണ്ടുള്ള ചമ്മട്ടിയല്ലേ നിങ്ങളെ (കള്ളന്മാരുടെ ഗുഹകളെ) ശുദ്ധീകരിക്കാന്‍ അവന്‍ കയ്യില്‍ അന്നു കരുതിയത്‌? ആ പുണ്ണ്യനാളിന്റെ ഓര്‍മ്മ പുതുക്കാന്‍ ആടുകള്‍ ഇനിയും ഓരോ ചമ്മട്ടികള്മായി ഒശാനനാളില്‍  പള്ളിയില്‍ വരട്ടെ ! എങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടാ, ദൈവപുത്രനെ കുരിശില്‍ തറച്ചു കൊന്നവരെ , നിങ്ങളുടെ അടിമകളാണീ മനനമില്ലാത്ത അജഗണങ്ങള്‍ എന്നാളും,സംശയം ഇല്ലേയില്ല ....
'ഓശാന ഞായറല്ല', 'കുരുത്തോല പെരുനാളുമല്ല';   'ദേവാലയശുദ്ധീകരണത്തിരുനാള്‍ '  എന്നാകട്ടെ ഇനിയും ഹാശാഞായറാഴ്ച്കു ! കുരുത്തോലകള്‍ക്കു പകരം കയറുകൊണ്ടുള്ള ചമ്മട്ടി കയ്യില്‍ കരുതിയ ക്രിസ്തീയര്‍ ഈ പെരുനാള്‍ പള്ളികളില്‍ ആഘോഷിക്കട്ടെ ! ആശിക്കുന്നു ഞാന്‍,,,വെറുതേ മോഹിക്കുവാന്‍ മോഹം

അല്മായശബ്ദം: 'ദേവാലയശുദ്ധീകരണത്തിരുനാള്‍ '

അല്മായശബ്ദം: 'ദേവാലയശുദ്ധീകരണത്തിരുനാള്‍ ': ഡിസംബര്‍ ഇരുപത്തിയഞ്ചിനു ജനിക്കുന്ന 'തിരുപ്പിറവി കൂദാശ' വെറും മൂന്നു മാസംകൊണ്ട് മാര്‍ച്ച്‌ ഇരുപത്തിയഞ്ചിനു 'ദുഃഖവെള്ളി കൂടാശയില...





'ദേവാലയശുദ്ധീകരണത്തിരുനാള്‍ '

ഡിസംബര്‍ ഇരുപത്തിയഞ്ചിനു ജനിക്കുന്ന 'തിരുപ്പിറവി കൂദാശ' വെറും മൂന്നു മാസംകൊണ്ട് മാര്‍ച്ച്‌ ഇരുപത്തിയഞ്ചിനു 'ദുഃഖവെള്ളി കൂടാശയില്‍' ഒതുക്കുന്ന വിരുതന്മാരാന് സഭ സംവിധാനം ചെയ്തതെന്നോര്‍ക്കുമ്പോള്‍ കര്‍ത്താവുതന്നെ വിരണ്ടുപോകും ! മുപ്പത്തിമൂന്നര കൊല്ലത്തെ തന്റെ ഇഹലോകവാസ ചരിതം വെറും എന്പത്തിയെട്ടു ദിനങ്ങളില്‍ ഒതുക്കിതീര്‍ത്ത പൌരോഹിത്യമേ, നിനക്ക് സ്തുതി എന്നു കര്‍ത്താവുപോലും ഇവന്മാരെ ആദരിക്കും നിശ്ചയം !
സഹ്യനിലെ മലകളാകെ പള്ളിക്കടുത്ത "കുരിശുമല"കളാക്കുന്ന കുടില തന്ത്രന്മാരെ,കര്‍ത്താവ് ചുമന്ന മരക്കുരിശിനു പകരം,ആ  ഓര്‍മ്മ പുതുക്കാന്‍ ആടുകളെ കൊണ്ട്  വെറും പൊള്ളക്കുരിശുമേന്തി, കുരിശു മലകള്‍ കയറ്റുന്ന കത്തനാരെ,ഓശാനപ്പെരുന്നാളില്‍ കയറുകൊണ്ടുള്ള ചമ്മട്ടിയല്ലേ നിങ്ങളെ (കള്ളന്മാരുടെ ഗുഹകളെ) ശുദ്ധീകരിക്കാന്‍ അവന്‍ കയ്യില്‍ അന്നു കരുതിയത്‌? ആ പുണ്ണ്യനാളിന്റെ ഓര്‍മ്മ പുതുക്കാന്‍ ആടുകള്‍ ഇനിയും ഓരോ ചമ്മട്ടികള്മായി ഒശാനനാളില്‍  പള്ളിയില്‍ വരട്ടെ ! എങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടാ, ദൈവപുത്രനെ കുരിശില്‍ തറച്ചു കൊന്നവരെ , നിങ്ങളുടെ അടിമകളാണീ മനനമില്ലാത്ത അജഗണങ്ങള്‍ എന്നാളും,സംശയം ഇല്ലേയില്ല ....
'ഓശാന ഞായറല്ല', 'കുരുത്തോല പെരുനാളുമല്ല';   'ദേവാലയശുദ്ധീകരണത്തിരുനാള്‍ '  എന്നാകട്ടെ ഇനിയും ഹാശാഞായറാഴ്ച്കു ! കുരുത്തോലകള്‍ക്കു പകരം കയറുകൊണ്ടുള്ള ചമ്മട്ടി കയ്യില്‍ കരുതിയ ക്രിസ്തീയര്‍ ഈ പെരുനാള്‍ പള്ളികളില്‍ ആഘോഷിക്കട്ടെ ! ആശിക്കുന്നു ഞാന്‍,,,വെറുതേ മോഹിക്കുവാന്‍ മോഹം

Saturday 19 March 2016

അല്മായശബ്ദം: റോമില്‍ ചെന്നാലും രക്ഷപെടില്ലാത്ത കേസ്

അല്മായശബ്ദം: റോമില്‍ ചെന്നാലും രക്ഷപെടില്ലാത്ത കേസ്





കൂദാശാപ്പുസ്തകം മലർത്തിവച്ചു വായിച്ചാൽ കത്തനാര്ക്കും കപ്പിയാര്ക്കും പണം കിട്ടും; എന്നാൽ ഈ കൂദാശ ജനത്തിനു വേണ്ടാ എന്നാകിലോ കത്തനാര് പണിയെടുത്തു ജീവിക്കേണ്ടിവരും ! ആ ഉൾഭയമാണീ കോലാഹലങ്ങൾക്ക് ഏക കരണം . ഭയക്കണ്ടാ കത്തനാരെ, ആടുകളുടെ ഈ ആത്മീയ അടിമത്വം അവസാനിക്കുകയില്ല ; കാരണം ചിന്തിക്കാനവർക്ക് മനസില്ല ! മടിപിടിച്ച ഈ മുടിഞ്ഞ ജന്മങ്ങല്ക്ക് "അന്വേഷിപ്പീൻ കണ്ടെത്തു"മെന്ന ക്രിസ്തുവിന്റെ വചനം ഇതുവരെ പള്ളിയിൽ ഒരു കത്തനാരും പറഞ്ഞുകൊടുത്തില്ല! നീ 'നിന്നെ'ത്തന്നെ നിന്റെ മനസിന്റെ ഉള്ളറയിൽ അന്വേഷിക്കൂ എന്നാണതിന്റെ പൊരുൾ!. "ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞു തന്നില്ലാ പള്ളീൽ ,              പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ"(അപ്രിയ യാഗങ്ങൾ)എന്നതാണ് കാലത്തിന്റെ ദുഃഖം ! കല്യാണത്തിനു കത്തനാരുടെ കൂദാശ വേണ്ട ,പകരം ഇണകളുടെ പ്രണയം മതി തലമുറകളെ പോറ്റി വളര്ത്താൻ! കത്തനാരുടെ ഈ പറിഞ്ഞ കൂദാശ ഉണ്ടായിട്ടാണോ ലോകത്തെ മറ്റു മതങ്ങളിൽ കുടുംബം കെട്ടിപ്പടുക്കുന്നത്? "നഗ്നത" അറിയാതിരുന്ന ആദിമരെ നഗ്നരാക്കിയത് ആ പാതിരിപ്പാമ്പായിരുന്നില്ലേ? ഓ ! അതിനാലാണീ കത്തനാരെ കല്യാണത്തിനു ഇത്രമേൽ അത്യാവശ്യം ! പത്തു പാസ്റെരന്മാർ ഒന്നിച്ചമറിയാലും കല്യാണമാകും എന്ന് ആ കൂട്ടര് കാട്ടിത്തരുന്നില്ലേ ? പിന്നെ മരണാനന്തരം എന്തായാലെന്താ മരിച്ചവന് ?"മരിച്ചവർ തങ്ങളുടെ മരിച്ചവരെ കബരടക്കട്ടെ" എന്ന ക്രിസ്തുവിന്റെ "നചൊല്ലു" ഇവിടെ സ്മരണീയമാണ് !    

Friday 18 March 2016

അല്മായശബ്ദം: ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കി...

അല്മായശബ്ദം: ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കി...: എ കെ സി സി പ്രസിഡന്റിന്റെയും, എറണാകുളം - അങ്കമാലി അതിരൂപതാ പ്രസിഡണ്ടിന്റെയും സംയുക്ത പ്രസ്താവന വന്നിരിക്കുന്നു (ദീപിക, ഇ പേപ്പർ - 15-03-20...



"ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കിയതേതു പള്ളിയിൽ"? ഏറെ

കാര്യപ്രസക്തമായ ഈ ചോദ്യത്തിനുത്തരം," പൌരോഹിത്യം ഒരു അനാവശ്യ മരാമത്ത് ചിലവാണ്‌, ചുമടാണ് വിശ്വാസികളായ സകല ആടുകള്ക്കും " എന്ന് തന്നെയാണ് . മനുഷ്യന് ഒരിടത്തും ഒരിക്കലും ഒരു കാരണവശാലും ഒരാവശ്യവും ഇല്ലാത്ത ഒരു വെള്ളാനയാണു പുരോഹിതനും പള്ളിയും ! ഇതറിയാവുന്ന ക്രിസ്തു പണ്ടേ, അവന്റെ ഉപദേശങ്ങളുടെ തുടക്കമായിത്തന്നെ "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്"നമ്മോടു കല്പ്പിച്ചത് !

ക്രിസ്തുവിനെ അനുസരിക്കാൻ മാനക്കേടുള്ള മഹാപിള്ള ളോഹയിട്ട വവ്വാലിന്റെ പുറകെ പോയി ! ഒടുവിൽ വരും തലമുറകളും ഇവന്മാരെച്ചുമ്മണ്ടാതായി വരുമല്ലോ എന്നോര്ത്ത് നാമിന്നു വിലപിക്കുന്നു !

പുരോഹിതനെന്ന കുരിശും ചുമന്നു മരണത്തിന്റെ കാൽവരിക്കുന്നിലെയ്ക്ക്                മൌനയാനത്തിലാണിന്നു മനനമുള്ള ഓരോ ക്രിസ്തീയനും ! ജന്മം കൊണ്ട് അകപ്പെട്ടുപോയ ഈ കൂദാശക്കുരുക്കിൽ നിന്നും രക്ഷപ്പെടുവാൻ,ക്രിസ്തു അരുളിയതുപൊലെ  "മനസാകുന്ന അറയിൽ കയറി "പിതാവിനെ" തിരയൂ മനുഷ്യാ ..നീ നിന്നെ തിരിച്ചറിയും ! സ്വയം അറിഞ്ഞാൽ അറിവായ്! അറിവുതാൻ ആത്മമോദം!

അല്മായശബ്ദം: ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കി...

അല്മായശബ്ദം: ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കി...: എ കെ സി സി പ്രസിഡന്റിന്റെയും, എറണാകുളം - അങ്കമാലി അതിരൂപതാ പ്രസിഡണ്ടിന്റെയും സംയുക്ത പ്രസ്താവന വന്നിരിക്കുന്നു (ദീപിക, ഇ പേപ്പർ - 15-03-20...



"ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കിയതേതു പള്ളിയിൽ"? ഏറെ

കാര്യപ്രസക്തമായ ഈ ചോദ്യത്തിനുത്തരം," പൌരോഹിത്യം ഒരു അനാവശ്യ മരാമത്ത് ചിലവാണ്‌, ചുമടാണ് വിശ്വാസികളായ സകല ആടുകള്ക്കും " എന്ന് തന്നെയാണ് . മനുഷ്യന് ഒരിടത്തും ഒരിക്കലും ഒരു കാരണവശാലും ഒരാവശ്യവും ഇല്ലാത്ത ഒരു വെള്ളാനയാണു പുരോഹിതനും പള്ളിയും ! ഇതറിയാവുന്ന ക്രിസ്തു പണ്ടേ, അവന്റെ ഉപദേശങ്ങളുടെ തുടക്കമായിത്തന്നെ "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്"നമ്മോടു കല്പ്പിച്ചത് !

ക്രിസ്തുവിനെ അനുസരിക്കാൻ മാനക്കേടുള്ള മഹാപിള്ള ളോഹയിട്ട വവ്വാലിന്റെ പുറകെ പോയി ! ഒടുവിൽ വരും തലമുറകളും ഇവന്മാരെച്ചുമ്മണ്ടാതായി വരുമല്ലോ എന്നോര്ത്ത് നാമിന്നു വിലപിക്കുന്നു !

പുരോഹിതനെന്ന കുരിശും ചുമന്നു മരണത്തിന്റെ കാൽവരിക്കുന്നിലെയ്ക്ക്                മൌനയാനത്തിലാണിന്നു മനനമുള്ള ഓരോ ക്രിസ്തീയനും ! ജന്മം കൊണ്ട് അകപ്പെട്ടുപോയ ഈ കൂദാശക്കുരുക്കിൽ നിന്നും രക്ഷപ്പെടുവാൻ,ക്രിസ്തു അരുളിയതുപൊലെ  "മനസാകുന്ന അറയിൽ കയറി "പിതാവിനെ" തിരയൂ മനുഷ്യാ ..നീ നിന്നെ തിരിച്ചറിയും ! സ്വയം അറിഞ്ഞാൽ അറിവായ്! അറിവുതാൻ ആത്മമോദം!

Wednesday 16 March 2016

അല്മായശബ്ദം: തിരഞ്ഞെടുപ്പു സ്പെഷ്യൽ

അല്മായശബ്ദം: തിരഞ്ഞെടുപ്പു സ്പെഷ്യൽ: തൃപ്പൂണിത്തുറക്കടുത്തുള്ള കുമ്പളം പഞ്ചായത്തിൽ പതിനേഴാം വാർഡിൽ കോൺഗ്രസ് പാർട്ടി ഒരു 'കോൺഗ്രസ്സ് കത്തോലിക്കനെ' കഴിഞ്ഞ പഞ്ചായത്ത് തിര." "മെത്രാന്മാർ മെത്രാന്മാരുടെ പണി നോക്കാൻ" എന്നു യു ഡി എഫ്  നട്ടെല്ലു നിവർത്തിപറയുന്നോ അന്ന്, ആ തന്റേടത്തിനു, ജനങ്ങൾ വോട്ടു ചെയ്യും!"എന്ന റോഷന്റെ കാഴ്ചപ്പാട് നൂറു ശതമാനം ശരിയാണ് ! ദൈവത്തെ അറിയാത്ത ഈ മമോന്റെ കക്ഷികൾ എങ്ങിനെ ദൈവത്തെയും സര്ക്കാരിനെയും വേർതിരിച്ചറിയും? ആയതിനാൽ കൈസര്ക്കുള്ളത് കൈസര്ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാതെ രണ്ടും തന്റെ ഇടതു വലതു കീശകളിലാക്കുന്ന കത്തനാരെ കണ്ടാൽ ജനമെല്ലാം ഇവന്റെയൊക്കെ കീശയിലാണെന്നു കരുതുന്ന്ന രാഷ്ട്രീയ നേതാക്കളെ നിങ്ങൾ ജനങ്ങളെ ഭരിക്കെണ്ടാ എന്ന് ജനം പറയുന്ന കലമാണീ ത്തെരഞ്ഞെടുപ്പ് ! കത്തനാരുടെ മൂടുതങ്ങികല്ക്കിനി വോട്ടില്ല !  കോര്പ്പറേറ്റുകലാണീ മതമാഫിയാകൾ എന്ന് മനനമുള്ള ജനം തിരിച്ചറിഞ്ഞ കാര്യം എന്നിനീ ഈ മോഷണവീരന്മാർ മനസിലാക്കും?

Friday 11 March 2016

അല്മായശബ്ദം: ക്രൈസ്തവനെ മലിനപ്പെടുത്തുന്ന സങ്കീർത്തനങ്ങൾ!

അല്മായശബ്ദം: ക്രൈസ്തവനെ മലിനപ്പെടുത്തുന്ന സങ്കീർത്തനങ്ങൾ!: സങ്കീർത്തനങ്ങൾ പ്രാർത്ഥനകഥ? Dev S (Swami Deva Prasad - Canada) സങ്കീർത്തനങ്ങൾ പ്രാർത്ഥനകളല്ല, പ്രത്യുത സങ്കീർത്തകന്റെ വികാര - വി...



എന്റെ "അപ്രിയ യാഗങ്ങളിലെ " 'ഇടയനു പാപവും' എന്ന കവിത തുടങ്ങുന്നത്"നാഥാന്‍                      ശപിച്ചപ്പോള്‍ മ്ലേച്ചനാം ദാവീദു പാപ കര്മങ്ങളെ ഓര്‍ത്ത്‌ കേണു "എന്നതില്‍, ഇത് പ്രതിപാതിക്കുന്നു ,"പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു //അതിക്രമത്തില്‍ ഞാന്‍ ഉരുവായി //എന്റെ പ്രാര്‍ത്ഥന അവരുടെ ദോഷത്തിനാകുന്നു//യഹോവേ, നീ എന്റെ                      ശതൃക്കളെ നിഗ്രഹിച്ചെങ്കില്‍ കൊള്ളായിരുന്നു " തുടങ്ങിയ ദാവീദിന്റെ പൊട്ട രചനകള്‍ 'ക്രിസ്തീയത' എന്തെന്ന് അറിഞ്ഞ ക്രിസ്ത്യാനീ ,ഏതു വിവരദോഷി കത്തനാരു പറഞ്ഞാലും നാവില്‍ കൊണ്ടുവരാന്‍ പാടില്ലാത്തവയാകുന്നു . ക്രിസ്തുവിനെ അനനുസരിക്കാതെ പള്ളിയില്‍ പോയതുകാരണം ക്രിസ്ത്യാനിക്ക് വന്ന ഒരു പോല്ലാപ്പേ !

അല്മായശബ്ദം: കരുണ പെറ്റു, കൊച്ചിനു തലയില്ല !

അല്മായശബ്ദം: കരുണ പെറ്റു, കൊച്ചിനു തലയില്ല !: ആണുങ്ങൾക്ക് നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്കെന്തുകൊണ്ടു നാലു ഭർത്താക്കന്മാരായിക്കൂടായെ ന്നു ജസ്റ്റീസ് കമാൽ പാഷാക്കു ചോദിക്കാമെങ്കിൽ പെണ..



"ആണുങ്ങൾക്ക് നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രീകൾക്കെന്തുകൊണ്ടു നാലു ഭർത്താക്കന്മാരായിക്കൂടായെന്നു ജസ്റ്റീസ് കമാൽ പാഷാക്കു ചോദിക്കാമെങ്കിൽ പെണ്ണുങ്ങൾക്കെന്താ പൊരോഹിത്യം പാടില്ലേയെന്നും, മെത്രാന്മാർക്കും അച്ചന്മാർക്കും പെണ്ണുങ്ങടെ കാലു കഴുകിക്കൂടേയെന്നും എനിക്കും ചോദിക്കാം"എന്ന റോഷന്റെ രോഷം ചുമ്മാതാണ് .

ഇതില്‍ ജസ്റ്റീസ് കമാൽ പാഷായുടെ ചോദ്യം അനാമാത്താണ് , 5 ഭര്‍ത്താക്കന്മാരുള്ള പാഞ്ചാലിക്കു ഓരോരുത്തരുടെകൂടെ ഓരോകൊല്ലം ഭാര്യയാകാന്‍ നിര്‍ദ്ദേശിച്ച ശ്രീകൃഷ്ണന്‍ ഒരു മടയനല്ലെന്നോര്‍ക്കണം. കാരണം അഞ്ചു പേരുംകൂടി ഒന്നിച്ചു പൊറുത്താൽ ഉണ്ടാകുന്ന കുഞ്ഞു ആരുടേതാണെന്ന് പിന്നെ ക്രിഷ്ണനും കൂടി പറയാന്മേലാതാകും. ആയതിനാല്‍ ഒരുപെണ്ണിനൊരു ഭര്‍ത്താവാണ് "തന്തയ്ക്കു പിറന്ന പിള്ളാരുണ്ടാകാന്‍"  നല്ലത് . ഉല്‍പ്പത്തിയിലെ "ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു" എന്നതില്‍ നിന്നും ഇവറ്റകള്‍ രണ്ടിനങ്ങള്‍ എന്നാണല്ലോ ! പെണ്ണിന്‍റെ "പ്രസവം" കൂടി കാലമേ നീ പുരുഷനോട് ചെയ്യാന്‍ പറയല്ലേ ..വയ്യ ! അതിനുള്ള സംവിധാനമല്ലല്ലോ തമ്പുരാന്‍ തന്നത് .ഒള്ളതുകൊണ്ട് ഓണം പോലെ പെണ്ണ് പെണ്ണായും ആണു ആണായും ജീവിച്ചാല്‍ ദൈവത്തിനും ഒരുപൊടി സുഖം കിട്ടും . പാവം ദൈവമൊന്നു സുഖിചോട്ടെന്റെ രോഷാ....

Saturday 5 March 2016

അല്മായശബ്ദം: ആ തൂലിക ഇനിയും ചലിക്കട്ടെ ....ഞങ്ങളെല്ലാം ഒപ്പമുണ്...

അല്മായശബ്ദം: ആ തൂലിക ഇനിയും ചലിക്കട്ടെ ....ഞങ്ങളെല്ലാം ഒപ്പമുണ്...: (ശ്രി. ചാക്കോ കളരിക്കൽ കമന്റായി അയച്ചു തന്നതാണിത്. ഒപ്പം ചേർക്കാ ൻ ഒരു ഫോട്ടോയും അയച്ചു തന്നിരുന്നു. കമൻറ് ബോക്സിൽ ഫോട്ടോകളും ലിങ്കുകളും സ...



"അകമേ അഴുക്കുചാലായിരങ്ങൾ, പുറമേനി മനമോഹമതിമോഹനം;

വെള്ളയണിഞ്ഞ ശവപ്പറമ്പിൻ ഉള്ളിലെ കൂരിരുളല്ലേ നിങ്ങൾ" ?  എന്ന് ക്രിസ്തു ഇവന്മാരെ അപഹസിച്ചപ്പോൾ നാം ഒരു നാണവുമില്ലാതെ ഇവന്റെയൊക്കെ കൈമുത്തുന്നു !

ജനമേ, നമുക്കെന്തു  പറ്റി?