Monday 26 October 2015

അല്മായശബ്ദം: കന്യകാലയങ്ങള്‍ കാമഭ്രാന്താലയങ്ങളാകുമ്പോള്‍!

അല്മായശബ്ദം: കന്യകാലയങ്ങള്‍ കാമഭ്രാന്താലയങ്ങളാകുമ്പോള്‍!: (ഒക്ടോബര്‍ ലക്കം 'സത്യജ്വാല' മാസിക യില്‍നിന്ന്) ഇപ്പന്‍ ചരിത്രം പിച്ചവെച്ച നാളുകളില്‍ കാര്‍മ്മികനായിരുന്നു കന്യാചര്‍മ്മഭേദനാവകാ...





കത്തോലിക്കാസഭ കാലത്തോടും കര്‍ത്താവിനോടും ചെയ്യുന്ന ഏറ്റവും നീചമായ കര്‍മ്മമാണീ കന്യാമാടങ്ങള്‍, സ്തീ ജയിലറകള്‍ ! പഞ്ചഭൂതങ്ങളില്‍ നടുവിലുല്ലതാണ് അഗ്നി ! ഈ അഗ്നി ശരീരത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം,  വിശപ്പെന്ന രോഗം ജീവിക്കും നിശ്ചയം പിടിപെടും ! ഒരു പ്രായം മുതല്‍ മരണത്തോളം ശരീരിയെ കാര്‍ന്നു തിന്നുന്ന രോഗമാണ് ലൈഗീകതയും  ! മണവാട്ടിമാര്‍ക്ക് വിശപ്പുള്ളിടത്തോളം ഇണയെയും ആവശ്യമാണ് ! കപടത കളഞ്ഞു "ഇവന്‍ ഏകാനായിരിക്കുന്നത് നന്നല്ല" എന്നു ആദമിനെക്കുറിച്ചുള്ള യഹോവയുടെ ഒന്നാം കരുതല്‍ എന്തെന്ന് മനസിലാക്കി, ഈ പാവം ബാലിമ്രിഗങ്ങളെ സഭ സ്വതന്ത്രരാക്കണം ! വിവാഹവും വിവാഹാനന്തര ജീവിതവും അവര്‍ക്കും ഉറപ്പു വരുത്തണം, എങ്കിലേ കത്തോലിക്കാ സഭയില്‍ "അവന്റെ രാജ്യം" വരിയുള്ളൂ  നിശ്ചയം !,,  

No comments:

Post a Comment

Note: only a member of this blog may post a comment.