അല്മായശബ്ദം: പുസ്തകനിരൂപണം: പാലായിൽ വിവാഹ ഒരുക്ക ധ്യാനത്തിന് ചെല്ലുന്നവർക്ക് കൊടുക്കുന്ന ഒരു പുസ്തകം കാണാനിടയായി. ദൈവത്തിൻ സ്വപ്നം കുടുംബം എന്നാണ് പേര്. ഇതൊന്ന് വായിച...
"പട്ടരിൽ പൊട്ടരില്ല, പട്ടക്കാരിൽ പൊട്ടരേയുള്ളൂ" എന്ന ശ്രീ. ജോസഫ് ,മാത്യൂ സാറിന്റെ ഈ കണ്ടെത്തൽ 100% ശരിയാണ് ! കാരണം , "വീട്ടില്‍ കൊള്ളരുതാത്തവനാണു//നാട്ടില്‍ കൊള്ളരുതാത്തവനാണു //പള്ളിക്കൂടത്തില്‍ കൊള്ളരുതാത്തവനാണു" എന്ന സല്പേര്നേടിയ കുഞ്ഞുനെയാണ് അപ്പന്‍ ശല്യമൊഴിയാൻ, കൈക്കൂലി മെത്രാന്കൊടുത്ത് കത്തനാര് വേലയ്ക്കു സെമ്മിനാരിയില്‍ അവനെ ചേര്‍ക്കുന്നത് തന്നെ ! കുര്ബാനപുസ്തകം മലത്തിവച്ച് വായിച്ചു തീര്‍ക്കുന്നതാണല്ലോ കുര്ബാനപ്പണി ? അതില്‍ വല്യ കുഴപ്പമില്ലെങ്കില്‍ പാതിരിപ്പണിക്കു പയ്യന്‍ ഓക്കേ ! നല്ലതീറ്റ ചെല്ലുമ്പോള്‍ കൌമാരത്തിലെ ശരീരവിശപ്പുകള്‍, സെക്സ്, അതിതീവ്രതയോടെ തലപൊക്കുന്നതോടെ രതിവൈകൃതങ്ങളുടെ ആദിപാഠങ്ങള്‍ സെമിനാരിയില്‍ താനേ തഴച്ചുവളരുകയായി ! കുമ്പസാരക്കൂട്ടില്‍ വച്ചു തന്ത്രപൂര്‍വ്വം പെണ്ണാടുകളുടെ മനസിന്‍റെ നഗ്നത അഴിച്ചുകണ്ട പാതിരിക്കു പിന്നെന്തു പഞ്ഞം ? സുഖിച്ചു വാഴുകയായി ! കൂട്ടിനു കര്‍ത്താവിന്റെ മണവാട്ടിമാരും !"സ്വര്‍ഗം താണിറങ്ങി വന്നിതോ" എന്ന് ഏതു പൊട്ടപ്പാതിരിക്കും താനേ തോന്നിപ്പോകും ! അഹമ്മതി മൂത്ത ഇവറ്റകളെ ആര്‍ക്കും ഇനിയും ഒന്നും ചെയ്യാനാവില്ല ... മറുത്തു ഉരിയാടിയാല്‍ അവനെ തെമ്മാടിക്കുഴിയില്‍ തള്ളാനും കര്‍ത്താവിവര്‍ക്ക് അധികാരം കൊടുത്തത് കാരണം , ആ കര്‍ത്താവിനെ അനുസരിച്ചാരും മേലില്‍ പള്ളിയില്‍ പോകാതിരിക്കുക ; അത്രതന്നെ !
No comments:
Post a Comment
Note: only a member of this blog may post a comment.